അവിസ്മരണീയമായ സ്നേഹസ്പർശം (മനോരമ എഡിറ്റോറിയല്‍)

ഭാരതത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തിൽ ഉന്നത സ്ഥാനീയനായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അതുകെ‍ാണ്ടാണ് അശരണരുടെയും നിസ്സഹായരുടെയും ഹൃദയവേദന അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. അവർക്കു സാന്ത്വനമാകുന്ന ഒട്ടേറെ പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്മരണയെ…

ക്രിസ്തീയദൗത്യം ഓർമിപ്പിച്ച ജീവിതം (മാതൃഭൂമി മുഖപ്രസംഗം)

കഴിവുകൾ പ്രവൃത്തിയിൽ തെളിയിക്കുക. സ്വന്തം വാക്കുകളിൽ എളിയവരിൽ എളിയവനായി വിശേഷിപ്പിക്കുക -ബാവയുടെ സമീപനം ഇതായിരുന്നു. വലിയകാര്യങ്ങൾ ചെയ്യുന്നവനാണെന്ന് ഒരിക്കലും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടില്ല ‘‘വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, അതിനിടയിൽ ക്രിസ്തീയദൗത്യം കാണാതെപോകരുത്. എന്താണ് ആ ദൗത്യം? ഏറ്റവും എളിയവനെ കൈപിടിച്ച്…

കർമയോഗിയായ ആത്മീയാചാര്യൻ (ദീപിക എഡിറ്റോറിയല്‍)

മലങ്കരസഭയിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ചു കടന്നുപോകുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയ്ക്ക് ആദരാഞ്ജലികൾ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ വിയോഗം മലങ്കരസഭയ്ക്കു മാത്രമല്ല കേരളത്തിലെ ആത്മീയ മണ്ഡലത്തിനാകെ വലിയ നഷ്‌ടമാണുണ്ടാക്കിയിരിക്കുന്നത്….

ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി

കുന്നംകുളത്തു നിന്നുള്ള കെ. ഐ. പോള്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) വൈദികാഭ്യസനത്തിനായി 1968-ലാണു പഴയസെമിനാരിയില്‍ വന്നത്. പഞ്ചവത്സര വൈദിക പഠനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഇരുവരില്‍ ഒരുവനായി ഞാനും അവിടെയുണ്ട്. മറ്റൊരാള്‍ മറുഭാഗത്തെ…

രോഗികളുടെ തൈലാഭിഷേകം / ഫാ. ഡോ. ടി. ജെ. ജോഷ്വ

രോഗികളുടെ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഒരു കൂദാശയാണ് ഇത്. രോഗികളുടെ പാപമോചനത്തിനും അതുവഴി രോഗശാന്തിക്കുമായി പ്രാര്‍ത്ഥനയാലും അഭിഷേകത്താലും പട്ടക്കാര്‍ നടത്തുന്ന ഒരു കൂദാശയാണ് തൈലാഭിഷേക ശുശ്രൂഷ. റോമന്‍ കത്തോലിക്കരെ അനുകരിച്ച് ഇതിനെ ‘അന്ത്യകൂദാശ’ എന്നു വിളിക്കുന്നത് ശരിയല്ല. കാരണം രോഗി സൗഖ്യം പ്രാപിച്ച്…

error: Content is protected !!