Category Archives: Devotional Thoughts

ദനഹാ പെരുന്നാള്‍: “നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനത പോക്കി” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)

സഭയുടെ ആരാധന വര്‍ഷത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ആയ ദനഹാ പെരുന്നാള്‍ ജനുവരി മാസം ആറാം തീയതി സഭ കൊണ്ടാടുന്നു. നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസായെ ഈ പെരുന്നാളില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു. ദനഹാ എന്ന വാക്കിന്‍റെ ഗ്രീക്കുപദം എപ്പിഫനി എന്നാണ്….

തിരുവചന പഠനം | യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്

തിരുവചന പഠനം | യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്

“അധികാരം ഇടര്‍ച്ചയ്ക്ക് കാരണമാവരുത്” | ഫിലിപ്പോസ് റമ്പാന്‍

വാങ്ങിപ്പിനുശേഷം മൂന്നാം ഞായര്‍. വി. മത്തായി 17: 22-27 യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയില്‍ തന്‍റെ ശിഷ്യന്മാരെ പല രീതിയില്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്‍റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഈ വേദഭാഗത്തിന്‍റെ…

“താഴ്മയോടെ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍” | ഫിലിപ്പോസ് റമ്പാന്‍

പെന്തിക്കോസ്തിക്കുശേഷം ഒന്‍പതാം ഞായര്‍. വി. ലൂക്കോസ് 14:7-11 പരീശപ്രമാണികളില്‍ ഒരുവന്‍റെ ഭവനത്തില്‍ ക്ഷണമനുസരിച്ച് യേശുതമ്പുരാന്‍ വിരുന്നിനു പോയപ്പോള്‍ അവിടെ വച്ചു അരുളിച്ചെയ്ത ചില വചനങ്ങളാണ് വി. ലൂക്കോസ് 14: 7 മുതല്‍ 11 വരെ കാണുന്നത്. വിരുന്നിനു യേശുവും നേരത്തെ എത്തുന്നു….

“മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരായേക്കാം” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)

പെന്തിക്കോസ്തിക്കുശേഷം ആറാം ഞായറാഴ്ച. (വി. ലൂക്കോസ് 13: 22-35) യേശുതമ്പുരാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടു യെറുശലേമിലേക്കു വന്നപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിക്കുന്നു. “ഗുരോ രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യേശുതമ്പുരാന്‍ ഇതിനുത്തരമായിട്ട് അയാളോടു പറയുന്നു “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍”….

“നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവിന്‍” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പെന്തിക്കോസ്തിക്കു മുമ്പുള്ള ഞായറാഴ്ച (വി. യോഹന്നാന്‍ 13: 31-36) പെസഹാ പെരുന്നാളിനു മുമ്പെ യേശുതമ്പുരാന്‍ തന്‍റെ ശിഷ്യന്മാരെ എല്ലാം ഒന്നിച്ചു വിളിച്ചു കൂട്ടുന്നു. മുന്‍ അവസരങ്ങളില്‍ അവിടന്ന് സമയമായില്ല എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയമായിരിക്കുകയാണ് എന്നു പറയുകയാണ്. അവസാനത്തോളം സ്നേഹത്തിന്‍റെ…

നാഥന്നിഷ്ടം നിറവേറ്റും ശുശ്രൂഷകസംഘം | ഫാ. ഡോ. ജേക്കബ് കുര്യന്‍

അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷകസംഘം വാര്‍ഷിക പരിശീലന ക്യാമ്പ്, പരുമല സെമിനാരി  

“ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ചയ്ക്കുശേഷം രണ്ടാം ഞായറാഴ്ച. വി. മര്‍ക്കോസ് 2:13-22 യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയുടെ ആരംഭഘട്ടത്തില്‍ പലരെയും തന്‍റെ ശിഷ്യരായി ചേര്‍ക്കുന്നു. മുക്കുവര്‍ ആയിരുന്ന പത്രോസിനോടും, അന്ത്രയോസിനോടും, എന്നെ അനുഗമിപ്പിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. മറ്റു രണ്ടു സഹോദരന്മാരായ യാക്കോബിനെയും യോഹന്നാനെയും വിളിക്കുന്നു….

“കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതും ഉണ്ടോ?” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ചയ്ക്കു ശേഷം ഒന്നാം ഞായറാഴ്ച (വി. യോഹന്നാന്‍ 21:1-14.) ആഴ്ചവട്ടത്തിന്‍റെ ഒന്നാംനാള്‍ ആയ ഞായറാഴ്ച യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ യഹൂദന്മാരെ ഭയന്ന് വാതില്‍ അടച്ചിരിക്കെ അവര്‍ പാര്‍ത്ത ആ മുറിയില്‍ അവന്‍ വന്ന് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. “നിങ്ങള്‍ക്ക് സമാധാനം” എന്നു പറഞ്ഞ് തന്‍റെ…

പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്

പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം പള്ളി, 16-04-2023

“എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ച വി. യോഹന്നാന്‍ 20:19-29 യേശുതമ്പുരാന്‍റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പല അവസരത്തില്‍ വിവിധ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് അവരുടെ കണ്ണുകള്‍ ക്രമേണ തുറക്കുവാന്‍ കാരണമായി. അങ്ങനെ ദുഃഖത്തില്‍ നിന്ന് സന്തോഷത്തിലേക്കും അവ്യക്തതയില്‍ നിന്ന് പൂര്‍ണ്ണമായ അറിവിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ഉള്ള…

error: Content is protected !!