ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ
പള്ളിതാമക്കളെക്കൂടി വഴിയില്‍ പുറപ്പെടുന്നു. പടയ്ക്കു പുറപ്പെടുന്ന പടത്തലവരെപ്പോലെ വില്ലിനു പകരം അപേക്ഷകളുമായി അമ്പിനു പകരം നമസ്ക്കാരവുമായി വാളിനു പകരം കുരിശുമായി ദൈവത്തോടിരക്കുന്നു. ഇവിടെ നിന്നു അരിശവടി നീക്കണം. ദൈവമേ ഹാലേലൂയ്യാ. അനുഗ്രഹം ചെയ്യണമെ. മനോഗുണമെ ഞങ്ങളോടു കൂടെ വന്ന് അപേക്ഷിക്കണമെ. അനുഗ്രഹമുള്ള …
ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ Read More