“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍

1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു. ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ് …

“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍ Read More

പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ്

ഇഹലോക ജീവിതം വിശ്രമിക്കാനുള്ളതല്ല; പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം : സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് മെത്രാപോലീത്ത ജീവിതത്തിന്റെ ശിഷ്ടായുസ്സ് പ്രവർത്തിക്കുവാനായി മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ എത്തി. കൊല്ലത്തെ തന്റെ …

പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ് Read More

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം …

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947)

1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന …

പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947) Read More